Lord's Test ഇംഗ്ലണ്ടിന്റെ കൈയ്യിൽ നിന്ന് പിടിച്ചു വാങ്ങുകയായിരുന്നു ഇന്ത്യ. ജയ പ്രതീക്ഷയുമായി നാലാം ദിനം ഇന്ത്യക്കെതിരെ ഇംഗ്ലീഷ് ടീം (English Team) അവരുടെ തട്ടകത്തിൽ ഇറങ്ങിയപ്പോൾ പരീക്ഷയ്ക്ക് സിലബസിന്റെ പുറത്ത് നിന്ന് വന്ന ചോദ്യം നേരിട്ട അവസ്ഥയായിരുന്നു.
India vs England Second Test : സ്കോർ
ഇന്ത്യ- ഒന്നാം ഇന്നിങ്സ് 364, രണ്ടാം ഇന്നിങ്സ് ആറിന് 181
ഇംഗ്ലണ്ട് - ഒന്നാം ഇന്നിങ്സ് 391; ഇന്ത്യക്ക് 154 റൺസ് ലീഡ്. 14 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ഇഷാന്ത് ശർമയുമാണ് നിലവിൽ ക്രീസിൽ.
Trent Bridge Test ഇന്ത്യക്ക് വിജയലക്ഷ്യം 209 റൺസ്. ആതിഥേയരായ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ (Joe Root) സെഞ്ചുറിയുടെ പിൻബലത്തിൽ രണ്ടാം ഇന്നിങ്സിൽ 303 റൺസെടുത്തു. ജസ്പ്രിത് ബുംറെയ്ക്ക് (Jasprit Bumrah) അഞ്ച് വിക്കറ്റ് നേട്ടം
Indian Cricket Team മാറ്റം. ശ്രീലങ്കൻ പര്യടനത്തിനായി കൊളംബോയിലുള്ള പൃഥ്വി ഷോയെയും (Pritvi Shaw) സൂര്യകുമാർ യാദവിനെയും (Suryakumar Yadhav) ഇംഗ്ലണ്ടിലുള്ള ടീമിനൊപ്പം ചേരാൻ BCCI നിർദേശം നൽകി.
ഇവർക്ക് രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ടീമിന്റെ മൂന്ന് കോച്ചിങ് സ്റ്റാഫ് അംഗങ്ങളെ പ്രത്യേക ക്വാറന്റീനിലാക്കി. കഴിഞ്ഞ ആഴ്ചയിലാണ് പന്ത് ക്വറന്റീനിൽ പ്രവേശിച്ചത്. ലണ്ടണിൽ തന്റെ കുടുംബ സപുഹൃത്തിന്റെ വീട്ടിൽ കഴിയവെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.
ഒരുഘട്ടത്തിൽ തുടർച്ചയായി ക്യാച്ചുകൾ കളഞ്ഞ തോൽക്കുമെന്ന് കരുതിയപ്പോഴാണ് നിർണായകമായ അവസാന ഓവറിൽ കൃത്യതോയോടെ എറിഞ്ഞ് കൈവിട്ട് പോയെന്ന് കരുതിയ പരമ്പര ടി നടരാജൻ തിരികെ ഏൽപ്പിച്ചത്. ഈ പരമ്പര ജയത്തോടെ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ എല്ലാ മത്സരങ്ങളിലും ജേതാക്കളായി.
പരിക്ക് സാരമായതിനാൽ ശ്രയസിന് ബാക്കി ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ നിന്നൊഴുവാക്കി. എന്നാൽ ഔദ്യോഗികമായി ഇക്കാര്യം ബിസിസിഐ ഇതുവരെ അറിയിച്ചിട്ടുമില്ല. അതോടൊപ്പം ഏറ്റവും അവസാനമായി ലഭിക്കുന്ന വിവരം അനുസരിച്ച് ഐയ്യർക്ക് വരാൻ പോകുന്ന ഐപിഎൽ ടൂർണമെന്റ് പൂർണമായും നഷ്ടമാകുമെന്നാണ്.
ന്തരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഒരു ടീമിന്റെ ക്യാപ്റ്റൻ എന്ന് റിക്കോർഡ് കോലിയുടെ പേരിലാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ആരാധകർ. കൂടാതെ അതോടൊപ്പം ഇന്ന് മുതൽ തുടങ്ങുന്ന ഏകദിന പരമ്പരയിൽ താരം സെഞ്ചുറി നേടിയാൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ഒരു റിക്കോർഡിനൊപ്പം കോലിക്ക് എത്താൻ സാധിക്കും
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനായി ഇറങ്ങിയ ഇന്ത്യ ജയം മാത്രം ലക്ഷ്യം വെച്ചാണ് ബാറ്റ് വീശിയത്. പതിവിന് വിപരീതമായി നായകൻ വിരാട് കോലിയാണ് ഇത്തവണ രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയത്.
രണ്ടാം മത്സരത്തിൽ ലഭിച്ച അവസരം മികച്ച രീതിയിൽ മുതലാക്കിയ ഇഷാൻ കിഷൻ തന്നെയായിരിക്കും ശ്രദ്ധകേന്ദ്രം. കഴിഞ്ഞ മത്സരത്തിൽ ട്വന്റി മത്സരത്തിൽ 3000 റൺസെടുത്ത് റിക്കോർഡിട്ട് വിരാട് കോലിയുടെ മറ്റൊരു റിക്കോർഡിനായി കാത്തിരിക്കുകയാണ് ആരാധകർ.
ആരും പ്രതീക്ഷിക്കാതെ പെട്ടെന്ന് ബുമ്ര ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സ്വകാര്യമായി കാരണമെന്നായിരുന്നു ബിസിസഐ അയിച്ചിരുന്നത്.
ജയത്തോടെ ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് സ്വന്തമാക്കി. കൂടാതെ World Test Championship ഫൈനലിലേക്ക് ഇന്ത്യ യോഗ്യതയും നേടി. ആർ അശ്വിനും അക്സർ പട്ടേലിനും അഞ്ച് വിക്കറ്റ് നേട്ടം
ആദ്യ ദിനത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു ഇന്ത്യയുടെ ബോളർമാർ. ഒന്നാം ദിനം അവസാനിക്കാൻ ഓവറുകൾ മാത്രം ബാക്കി നിൽക്കെയാണ് 205 റൺസിന് സന്ദർശകരായ England പുറത്തായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.