അതിവേഗ റെയിൽപ്പാത അടക്കമുള്ള വികസന പദ്ധതികൾക്ക് ചർച്ചയിൽ മുഖ്യമന്ത്രി കേന്ദ്ര സഹായം തേടും. നിതിൻ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും പിണറായി വിജയൻ ചർച്ച നടത്തും.
കോവിഡ് പോരാട്ടത്തിനിടെയിൽ ജീവൻ നഷ്ടമായ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന ഏറ്റവും വലിയ ആദരവമാണ് ഭാരത രത്നയെന്ന് അരവിന്ദ് കേജ്രിവാൾ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
പുതിയ നയം നിലവിൽ വന്ന ഇന്ന് വാക്സിനേഷൻ തോതിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്. 69 ലക്ഷം ഡോസ് വാക്സിൻ 24 മണിക്കൂറിനിടെ വിതരണം ചെയ്തു. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്.
കോവിഡിനെ തുടർന്ന് രാജ്യത്ത് കുടുങ്ങി പോയ വിദ്യാർഥികൾ വിദേശകാര്യ മന്ത്രാലയത്തിന്റെ (Ministry of External Affairs) OIA-II വിഭാഗവും ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹിമാചൽ പ്രദേശിലെ പല പ്രദേശങ്ങളിലും ഇടിയോടുകൂടിയ കനത്ത മഴയുണ്ടായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി സോളൻ, ഹാമിർപൂർ, മണ്ഡി, കുളു, ഷിംല എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്തത്.
ജൂനിയർ എഞ്ചിനീയർ (സിവിൽ), ഹിന്ദി ട്രാൻസ്ലേറ്റർ, ലോവർ ഡിവിഷൻ ക്ലർക്ക്, സ്റ്റനോഗ്രാഫർ ഗ്രേഡ് 2, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
ഒരു പ്രൈവറ്റ് സ്ഥാപനത്തിന് ടിവി മറ്റ് ഉപകരണങ്ങൾ ഇറുക്കുമതി ചെയ്യുന്നതിനായി ഈ മൂന്ന് ഉദ്യോഗസ്ഥർ അവരിൽ 15 ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടു. ഇതിന്റെ ആദ്യ ഗഡു എന്ന പേരിൽ നാല് ലക്ഷം രൂപ നൽകുന്നതിനിടെയാണ് സിബിഐ ഇവരെ പിടികൂടുന്നത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരബാദ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം എംഎസ് ധോണിയും സംഘവും യാതൊരു സമ്മദവുമില്ലാതെയാണ് മറികടന്നത്. ഓപ്പണിങ്ങ് കൂട്ടുകെട്ടൽ റുതുരാജ് ഗെയ്ക്കുവാദും ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസിന്റെ ഇന്നിങ്സായിരുന്നു ചെന്നൈയ്ക്ക് വിജയം അനായാസമാക്കിയത്.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്നു ലോക്ജഡൗൺ ഒരാഴ്തത്തേക്കും കൂടി നീട്ടി. മെയ് മൂന്ന് രാവിലെ 5 മണി വരെയാണ് ലോക്ജഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ കേജരിവാളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലം തന്നെയാണ് കാരണം. ഒരു മാസത്തിന് മുമ്പ് കോവിഡിനെ പ്രതിരോധിച്ച് ഇന്ത്യ മുന്നേറിയപ്പോൾ അതിനെ മറികടന്ന് എല്ലാം തകിടം മറിക്കുകയായിരുന്നു കോവിഡിന്റെ രണ്ടാം തരംഗം
രാവിലെ ഏഴ് മണിയോടെയാണ് ജനറേറ്ററും ലഗേജ് കമ്പാർട്ടിമെന്റിന് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ആ രണ്ട് കമ്പാർട്ട്മെന്റുകളെ മറ്റ് ബോഗികളുമായുള്ള ബന്ധം വേർപ്പെടുത്തി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.